സ്വാമി പ്യാരനന്ത സരസ്വതി അക്കന്‍......










ഈ ആഴ്ചത്തെ മഹാന്‍ ലേഖന പരമ്പരയില്‍ പരിച്ചയപെടുത്തുന്നത് ഭൂലോകത്തുള്ള  മറ്റൊരു മഹാനുമായും താരതമ്യം ചെയ്യാന്‍ പറ്റാത്ത ഒരു അപൂര്‍വ വ്യക്തിയെ  ആണ്, സ്വാമി പ്യാരനന്ത സരസ്വതി അക്കെന്‍ . സിനിമ നടി മിസ്സ്‌ അക്കനുമായി ഉള്ള വീഡിയോ ദ്രിശ്യങ്ങള്‍ പുറത്ത് വന്നതോട് കൂടെ വിവാദങ്ങളില്‍ കയറി പറ്റിയ സ്വാമി പ്യാരനന്ത ഇപ്പോള്‍ ന്യൂസ്‌ ചാനലുകളിലെ നിത്യ സന്ദര്‍ശകന്‍ ആണ് . മുപ്പത്തി രണ്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായം ഉള്ള അക്കന്‍  നടിമാര്‍ ആണ് സ്വാമിയുടെ  പ്രധാന ആരാധകര്‍. സ്വാമി സ്വയം റിസര്‍ച്ച് നടത്തി കണ്ടെത്തിയ 'ശംഭു  സേവ' ആണ് പ്രധാന ഹോമം. എപ്പോളും 'കല പില കല പില' മണ്ടത്തരങ്ങള്‍  ചെലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരം ജീവി എന്നും വേണേല്‍ സ്വാമിയെ ഉപമിക്കാം...


സ്വാമിയുടെ കുട്ടിക്കാലത്തെ കുറിച്ച ഗവേഷണം നടത്തിയപ്പോള്‍ രസകരമായ കുറെ വിവരങ്ങള്‍ ആണ് നമുക്ക് കിട്ടാന്‍ സാധിച്ചത് .. 








 വെഞാരംമൂട് എന്നാ അക്കെന്മൂല ഗ്രാമത്തില്‍ ഇരുമ്പന്‍  ഭാസിയുടെ മകനായി, കൊള്ള വര്‍ഷം 1675 ചിങ്ങം നാലിന് മൂലം നക്ഷത്രത്തില്‍ ഈ വൃത്തികെട്ട സ്വാമി  പൂജതനായി . ജനിച്ചപ്പോളേ  മുപ്പത്തി രണ്ടു വയസുള്ള  നേഴ്സിന്റെ കൈയില്‍ കയറി പിടിച്ചു വാര്‍ത്ത സൃഷ്ടിച്ചു ഈ മഹാന്‍ . ജനിച്ച അന്ന് നഴ്സിനെ കണ്ടപ്പോള്‍ തുറന്ന വാ ജീവിതത്തില്‍ ഇത് വരെ അടച്ചിട്ടില്ല, അടക്കാന്‍ ബീമ പള്ളി പരിസരത്ത് CD വില്‍ക്കുന്നവര്‍ സമ്മതിച്ചിട്ടും ഇല്ല !.   അവിടെ കണ്ട തൂപ്പുക്കാര് പെണ്ണുങ്ങളെ ഒക്കെ ഒളിഞ്ഞു നോക്കുന്നത് കണ്ട ഡോക്ടര്‍ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുക ആയിരുന്നു. വീട്ടില്‍  കാലു കുത്തിയ  ഉടന്‍ അവിടുത്തെ 33 വയസുള്ള വേലക്കാരിയെ ഒളിഞ്ഞു നോക്കിയതിനാല്‍ ഭാസി അണ്ണന്‍ വേലക്കാരിയെ  ഉടന്‍ പിരിച്ചു വിടുകയും  വേലക്കാരി വാഴാത്ത വെഞാരംമൂട്ടിലെ ഏക വീടായിരുന്നു സ്വമിജിയുടെതെന്നു അറിയാന്‍ സാധിച്ചു .. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാസി അണ്ണന്റെ കൈയില്‍ കിടന്ന മോതിരം നഷ്ടപെട്ടത്  അറിയുകയും അന്യെഷണത്തില്‍ അത്  ആശുപത്രിയില്‍ വെച്ച് പ്യാര് ഏതോ ഒരു അക്കന്റെ കൈയില്‍ ഇട്ട് കൊടുത്തതായിരുന്നു എന്നും  വെഞ്ഞരമൂദ് ഗ്രാമത്തില്‍ പരസ്യമായ രഹസ്യം.!!!









പന്ത്രണ്ടാമത്തെ വയസില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരുടെ കണ്ണിലുന്നിയായാണ് അക്കന്‍ സ്വാമിജിയുടെ പൊതു ജീവിതം തുടങ്ങുന്നത്. കണ്ണായ സ്ഥലങ്ങള്‍ ആളുകള്‍ വില്‍ക്കാതെ പൂഴ്ത്തി വെക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌കാര്‍ ഭാസിയെ വന്നു കണ്ട് ആ സ്ഥലത്തിനടുത്ത വീട്ടില്‍ പ്യാരിനെ വാടകയ്ക്ക് താമസിപ്പിക്കും. രണ്ടാഴ്ച്ചക്കകകം ആ ഏരിയയില്‍ ഉള്ള എല്ലാ വീട്ടുകാരും കിട്ടുന്ന വിലക്ക് റിയല്‍ എസ്ടറെകാര്‍ക്ക് വിറ്റിട്ട് പോകുകയും ചെയ്യും. എന്താണ് കാരണം എന്ന് വിറ്റു പോകുന്നവര്‍ ആരും പുറത്ത് പറയുന്നില്ല.  അദ്ദേഹത്തിന്റെ ഈ സേവനത്തിനായി അങ്ങ് വിതുരയില്‍ നിന്ന് പോലും റിയല്‍ എസ്റ്റേറ്റ്‌കാര്‍  വരാന്‍ തുടങ്ങി.









സ്വാമി അക്കനന്ത വളരുംതോറും വെഞ്ഞാരംമൂട് ഗ്രാമം ഒരു മുതിര്‍ന്ന സ്തീ പോലും ഇല്ലാത്ത ഒരു സ്ഥലം ആയി മാറികൊണ്ടിരുന്നു  . 32 വയസിനു മുകളില്‍ ഉള്ള ഭാര്യമാര്‍ ഉള്ള എല്ലാവരും തിരോന്തരം ജില്ല തന്നെ വിട്ടു പോകാന്‍ തുടങ്ങി. 2001-ല്‍ കുട്ടിക്കാനം MCA statistics ലാലേട്ടന്‍ മാഷ് നടത്തിയ സെന്‍സെക്സില്‍    ഈ ഒരൊറ്റ കാരണം കൊണ്ട് തിരുവന്തോരം ജില്ലയില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി കാണപെട്ടു .  പക്ഷെ ചെരുപ്പക്കാരികള്‍ക്കുള്ള  ഒരു പുതിയ വിമന്‍സ് കോളേജ്, ബ്യുട്ടി   പാര്‍ലര്‍ , Tailoring  ഷോപ്പ്  തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ അവിടെ വരികയുണ്ടായി ..സ്വാമിക്ക് 32 വയസില്‍ താഴെ ഉള്ളവരോട് താല്‍പ്പര്യം ഇല്ലായിരുന്നു എന്നതായിരുന്നുവത്രെ അതിനുള്ള കാരണം .

പിന്നീടു ഈ അക്കനന്ത  സ്വാമിയും മറ്റെല്ലാ മഹാന്മാരെ പോലെ തന്നെ മരിയന്‍ വിദ്യാ പീഠം ചവിട്ടി കയറി. കുട്ടിക്കാനം മലകളില്‍ കഞാവ് വിറ്റു നടന്നിരുന്ന അമ്മിണി, അഭിലാഷ്, രെഞ്ഞിത്ത് എന്നിവരെ തന്റെ തുറന്ന വാ കാണിച്ചു  ശിഷ്യന്മാരാക്കി. കിന്നാരതുമ്പികള്‍  എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയപ്പോള്‍  ഷൂട്ടിങ്ങ്‌കാര്‍   മറച്ചിരുന്ന തുണിയുടെ അടിയിലൂടെ പാറയില്‍ കിടന്നു കാണാന്‍ ശ്രമിച്ചപ്പോള്‍ ചെവിയില്‍ തോട്ടപ്പുഴു കയറി സ്വാമിയുടെ കേള്‍വി ശക്തി നഷ്ട്ടപെടുകയും  പിന്നീടു പൊട്ടന്‍ സ്വാമി എന്ന അപര നാമത്തില്‍ ആണ് അദ്ദേഹം അറിയപെട്ടിരുന്നത്. മരിയന്‍ വിദ്യ പീടത്തില്‍  യഥാര്‍ഥ ജ്ഞാനം ഉള്ള സന്ദീപ്‌ ഗുരുക്കള്‍ എന്ന സ്വാമി കാണിക്കുന്ന ചെയ്തികള്‍ അനുകരിച്ചാണ് പ്യാരനന്ത അക്കന്‍ സ്വാമി ബാക്കിയുള്ളവരെ  മുതലെടുത്തിരുന്നത്.


ലോകം അറിയപ്പെടാനും വളരുവാനും  ഒരു നല്ലവനായ ശത്രു വേണം എന്ന തിരിച്ചറിവില്‍ 'സാന്റോ ഗുരുക്കള്‍' എന്ന മഹാനെ അദ്ദേഹം സ്വയം ശത്രു ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അപാര കോബോള്‍ പരിജ്ഞാനത്തെ വിമര്ഷിച്ചു കൊണ്ടായിരുന്നു സ്വാമികള്‍ കൂടുതല്‍ ശിഷ്യന്മാരെ സംബാതിച്ചത്. 'C Pointers ' കൊണ്ട് അമ്മാനം ആടിയിരുന്ന അവരാത പരിഷ്കര്‍ത്താവ്‌ മോട്ടോര്‍ വരെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ ശിക്ഷ്യനായി മാറി . മരിയന്‍ ഐ ടി മിഷനില്‍ തമിഴ്നാട് അക്കനെ ഒളിഞ്ഞു നോക്കുന്ന പടം ആണ് ആടെഹത്തെ വെറും ഒരു കൂതറ സ്വാമികളില്‍ നിന്നും അക്കനന്ത സ്വാമിയായി  അറിയപ്പെടാന്‍ ഇടയായത്.









ഈ സ്വാമിക്ക് വായുവില്‍ നിന്നും ശംഭു എടുത്തു ഭക്തരുടെ വായില്‍  വെച്ചു കൊടുക്കുന്ന ഒരു പ്രത്യേക  സിദ്ധി ഉണ്ടായിരുന്നു എന്നതിനാലാണ് അഭിലാഷ്, ബോബിന്‍ മുതലായവര്‍ അദ്ദേഹത്തിന് ശിക്ഷ്യപെട്ടത്. സ്വാമി ഒളിപ്പിച്ചു വെച്ചിരിന്ന ഒരു ഭക്തി കുളിര്‍ പുസ്തകം, മുട്ടാസ് എന്ന ശിക്ഷനു കിട്ടുകയും അദ്ദേഹം അത് നിധി പോലെ ഒളിപ്പിച്ചു വെച്ചത്  ടി വി ക്യാമറയില്‍ അറിയാതെ പതിയുകയും അന്ന് സ്വാമിയുടെ ഗുണ്ടകള്‍ ആയിരുന്ന ബോബിനും, അഭിലാഷും മുട്ടസിനെ ഇടിച്ചു നിരപ്പാക്കി ആ പുസ്തകവും ടി വി യും കണ്ടെടുത്ത് നശിപ്പിച്ചു കളയുകയും ചെയ്തത് പിന്നാമ്പുറ കഥകള്‍ !


ഒരിക്കല്‍ ഹോസ്റ്റലില്‍ തുണി അലക്കി ഇടുന്ന സ്ഥലത്ത് അക്കനന്ത സ്വാമികളെയും ബീഡി കുറ്റികളെയും ഒരുമിച്ച്  കണ്ട ജസ്റ്റിന്‍ എന്ന വാര്‍ഡന്‍, സംശയം തോന്നി  ഉടനെ  പയസ് അച്ഛനോട് പറയാന്‍ ചെന്നപ്പോള്‍, ഡാം പണിയാന്‍ വന്ന 32 വയസുള്ള അക്കനെ ശല്യപ്പെടുത്തിയതിനു പയസ് അച്ചനെ  വഴക്ക് പറയുന്ന പ്യാരിന്റെ മറ്റൊരു മുഖം കണ്ടു ബോധം കേട്ട് വീണു . ഒരേ സ്ഥലത്ത് രണ്ട പ്യാരുകള്‍. പിന്നീടു ജസ്റ്റിന്‍ ബീഡിയും, മദ്യവും ഒക്കെ സമയാ സമയത്ത് എത്തിച്ചു കൊടുത്ത് സ്വാമിയുടെ പ്രിയ  ശിക്ഷ്യനായി മാറി .









സ്വാമിയുടെ മുറിയില്‍ താമസിച്ചിരുന്ന ജോയല്‍ എന്ന വിധ്യാര്ധി ഒരു സുപ്രബാധത്തില്‍  എന്തിനാണ് പഠനം നിര്‍ത്തി പോയത് എന്നത് ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു !   സില്‍സില എന്ന ഗാനത്തിന്‍റെ യഥാര്‍ഥ വരികള്‍ അക്കനന്ത സ്വാമിയുടെ ആണെന്നാണ് പറച്ചില്‍. കുമിള പോലെ ഉള്ള ജീവിതത്തില്‍ എന്ന് തുടങ്ങുന്ന വരികള്‍ സ്വാമിയെ പോലെ ഒരാള്‍ക്കേ എഴുതാന്‍ കഴിയു. 'ആദിയും പാടിയും തീര്ത്താട്ടെ, നിന്‍റെ മനസിലുള്ള ദുഃഖങ്ങള്‍ ' എന്ന ഗാനം കേട്ടാണ് സ്വാമിയുടെ ആശ്രമം എല്ലാ ദിവസവും ഉണരുന്നതും ഉറങ്ങുന്നതും. തനിക്കു കഞ്ചാവും, ബീഡിയും, ഗസ്റ്റ് ഹൌസില്‍ ബാക്കി വരുന്ന ചിക്കന്‍ മട്ടണ്‍ എന്നിവയും   എത്തിച്ചു തന്നിരുന്ന ബിനോയ്‌ എന്ന ശിക്ഷ്യനെ കൊണ്ട് അദ്ദേഹം പിന്നീട് ഈ ഗാനം അഭിനയിപ്പിച്ചു  . പ്രസിദ്ധ ബാലെ നര്‍ത്തകന്‍ ആയിരുന്ന കുട്ടിക്കാനം ഷാജിയും ശിഷ്യരും ആയിരുന്നു ഇതില്‍ അഭിനയിച്ച മറ്റുള്ളവര്‍! . അവസാനത്തെ  ചടുല നൃത്തം ചവിട്ടുന്നത്  കുട്ടിക്കാനത്തിന്റെ അധോലോക നായകന്‍ കൂത്തി ജോസാണ്.


ഇനിയാണ് കാര്യങ്ങളുടെ മര്‍മ്മ പ്രധാന ഭാഗത്തേക്ക് കടക്കുന്നത്. ഈ കാലഖട്ടത്തില്‍ തോട്ടം  പ്രദേശത്തിന്റെ വിപ്ലവ നായകന്‍ മാത്യു സാറിന്‍റെ 'അക്കന്‍ദുഖമാണ് ഉണ്ണി, കിളുന്തല്ലോ സുഖപ്രദം'  എന്ന കവിത പുറത്ത് വരുന്നത്. തോട്ടത്തില്‍ പണിയുന്ന പെണ്ണുങ്ങളുടെ ദേഹത്ത് സ്വാമി പോടീ വാരി ഇട്ടു എന്ന വിവാദത്തില്‍ മനം നൊന്താണ് മാത്യു ഈ കവിത എഴുതുന്നത്. താന്‍ ജീവനെകാള്‍ സ്നേഹിക്കുന്ന അക്കന്മാര്‍ക്കെതിരെ ഇങ്ങനെ ഒരു കഥ എഴുതിയ മാത്യുവിനെതിരെ പ്യാരനന്ത സ്വാമികള്‍ വെളിപിരി കൊണ്ടു. കവിത പാടി അത് പുഴയില്‍ ഇട്ട്  അതിലൂടെ അപ്പുറത്ത് കടക്കുന്ന കടമറ്റത്ത് മാത്യുവും, ബോധം കേട്ട  അക്കനെ വരെ പറപ്പിക്കുന്ന  അക്കന്‍ സ്വാമിയും അങ്ങനെ  നേര്‍ക്കുനേര്‍ വാലോങ്ങുന്ന  എതിരാളികള്‍ ആയി മാറി . കടമാട്ടത്തിനെ ഇല്ലാതാക്കുക എന്ന് ശപഥം ചെയ്ത്  അവസാനം അക്കനന്ത സ്വാമി അവസാനം ആ  അപൂര്വങ്ങില്‍ അപൂര്‍വമായ  അറ്റകൈ പ്രയോഗം നടത്താന്‍ തീരുമാനിച്ചു.


















ഞെട്ടരുത് എന്താണ് ആ അറ്റ കൈ പ്രയോഗം എന്ന് കേട്ടു. പാന്‍ പരാഗ് കൊണ്ട് യാഗം. ഹോ അതി ഭീകരം. ഒരു സുന്തരിക്കും ഒരു തമ്പിക്കും  ഇളക്കാന്‍ പറ്റാത്ത യാഗം.


















എതിരാളി മാത്യുവും തന്റെ അങ്കബലം കൂട്ടാന്‍ തീരുമാനിച്ചു .. അക്കനന്ത സ്വാമിയുടെ  ബധ ശത്രു ആയ സാന്റപ്പന്‍ ഗുരുക്കള്‍ ആയിരുന്നു അവരില്‍ പ്രധാനി.  താന്‍ നേരായ വഴിക്ക് ഉപയോഗിച്ച വിദ്യ അക്കന്മാരെ പിടിക്കാന്‍ ഉപയോഗിച്ചതില്‍ കുപിതനായ മന്ദീപ് സ്വാമിയും അവരുടെ കൂടെ കൂടി. തന്‍റെ പാന്‍ പരാഗ് യാഗത്തില്‍ പാട്ട്  പാടാന്‍  അക്കനന്ത സ്വാമി  നിയോകിച്ചത് stephenji - xaviorji പട്ടുറുമാല്‍ മത്സരത്തിലെ വിജയി പാല  ലിജോയെ ആയിരുന്നു . ആ അസുര ഗാനം കടമറ്റം  മാത്യുവിനെയും കൂട്ടരെയും വഴി തെറ്റിക്കുന്നു. ഈ സമയം ഏകാക്രിധ തെറ്റാതെ കടമറ്റത്  മാത്യു കുതന്ത്രം എടുക്കുന്നു. തന്റെ ആവനാഴിയിലെ  അവസാന അമ്പ്.  സിമി മോളെ മാലാഖ വേഷം കെട്ടിച്ച് വന്നു പ്യാരിനെ മുട്ട് സൂചി വെച്ച് കുത്തുക. പക്ഷെ പ്രായം കുറഞ്ഞ മാലകയെ ദൂരെ നിന്നെ കണ്ട  പ്യാര്‍ സ്വാമി,  ഒരിക്കല്‍ ഭസ്മം വശം മാറിയതിനാല്‍ പൊട്ടന്‍ ആയിപ്പോയ ജുബിറ്റ് എന്ന്‍ ശിക്ഷ്യനെ 'ക്രിക്കറ്റ്‌' ബാറ്റ് കൊടുത്ത് പറഞ്ഞു വിട്ടു സിമി മോളെ പറപ്പിച്ചു വിട്ടു. ...


















അവസാനം കടമറ്റത്  മാത്യുവും കൂട്ടരും പ്യാരിനെ തോല്‍പ്പിക്കാന്‍ ഒരു വഴിയും കാണാതെ ‍ തോല്‍വി സമ്മതിക്കാന്‍ തീരുമാനിച്ചു. ക്ലൈമാക്സ്‌ സ്ഥലം ആയ യാഗ വേദി ആണ്.  അപ്പോള്‍ ആണ് അത് സംഭവിച്ചത്. യാഗം കലക്കാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന മാത്യുവിന്റെ കൂട്ടത്തില്‍ ഉള്ള സാന്റോ ഗുരുക്കള്‍ കാലു തെറ്റി താഴെ വീണു. വീണപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ നിന്നും ഉണ്ടായിരുന്ന ഏക മുടി കടപുഴകി  അതാ ‍ യാഹ തീയില്‍ !!. പെട്ടന്നാണ് അത് സംഭവിച്ചത്. തന്റെ ശക്തി മൊത്തം ആ മുടിയില്‍ ഒളിപിച്ചു വെച്ചിരുന്ന അക്കനന്ത പ്യാരിന്റെ ശക്തി മുടി കത്തി കരിയുന്നധോടെ ക്ഷയിക്കാന്‍ തുടങ്ങി ..അക്കനന്ത സ്വാമികള്‍ തളര്‍ന്നു താഴെ വീണു.  യാഹ തീയില്‍ നിന്നും ഇപ്പോള്‍  വരുന്നത് പുക അല്ല.. കോബോള്‍, ജാവ, dbms എന്നിവ പൊന്തി വരുന്നു . താന്‍ ഇടവും കൂടുധാല്‍ വെറുക്കുന്ന  അതും കൂടെ കണ്ടപ്പോള്‍ അക്കനന്ത സ്വാമിയും ശിഷ്യന്മാരും  ജീവനും കൊണ്ട് ഓടി രെക്ഷപെട്ടു . 


ആ യാഗ സ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ അക്കന്‍ സ്വാമികള്‍ പല വിദ്യാലയങ്ങളിലും ജ്ഞാനം പകര്‍ന്നു നല്‍കുവാന്‍ തീരുമാനിച്ചു. തന്‍റെ ശത്രുവായ സാന്റോ ഗുരുക്കള്‍ പഠിപ്പിച്ച കോബോള്‍ തന്നെ ആണ് അദ്ദേഹത്തിനു പഠിപ്പിക്കുവാന്‍ കിട്ടിയത്. വാള് വെച്ചവന്‍  വാളാലേ.  അദ്ദേഹം പഠിപ്പിച്ച എല്ലാ സ്ഥാപങ്ങളില്‍ നിന്നും രണ്ടു മാസത്തിനകം പറഞ്ഞു വിട്ടതിനാല്‍ ആദ്ദേഹം വീണ്ടും ഗതി കിട്ടാതെ അലയുക ആണ്. ഇനി അദ്ദേഹം നന്നാവണം എങ്കില്‍ ഒരേ ഒരു വഴിയെ ഉള്ളു. സാന്റോ സാറിന്‍റെ തലയില്‍ വീണ്ടും മുടി വരണം. അത് നടക്കതിടത്തോളം കാലം, പ്യാരാനത സ്വാമികള്‍ നമ്മളെ ഒക്കെ ശല്യ പെടുത്തി കൊണ്ട് ഇത് വഴി എന്നും നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല: